Tweet 269
അബുൽ ആസ് മോചനം നേടി മക്കയിലെത്തി. സൈനബി(റ)നെ മദീനയിലേക്കയച്ചു. ശേഷം, അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. പക്ഷേ, വൈകാതെ സൈനബ്(റ) ഈ ലോകവാസം വെടിഞ്ഞു. വിശദമായ വായന നേരത്തെ വന്നിട്ടുണ്ട്. ബദ്റിൽ നിന്നുള്ള ബന്ദികളെ കുറിച്ചുള്ള […]
അബുൽ ആസ് മോചനം നേടി മക്കയിലെത്തി. സൈനബി(റ)നെ മദീനയിലേക്കയച്ചു. ശേഷം, അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. പക്ഷേ, വൈകാതെ സൈനബ്(റ) ഈ ലോകവാസം വെടിഞ്ഞു. വിശദമായ വായന നേരത്തെ വന്നിട്ടുണ്ട്. ബദ്റിൽ നിന്നുള്ള ബന്ദികളെ കുറിച്ചുള്ള […]
ഏതായാലും ബന്ദികളുടെ ഇടപാടുകളുടെയും ഇടപെടലുകളുടെയും അധ്യായങ്ങളാണ് ഇനി വായിക്കാനുള്ളത്. മോചനദ്രവ്യം നൽകി ബന്ധപ്പെട്ടവരെ മോചിപ്പിക്കുന്നതിൽ ഖുറൈശികൾ ആദ്യ ഘട്ടത്തിൽ വലിയ ആവേശം കാണിച്ചില്ല. മുസ്ലിംകൾ സന്തോഷിക്കുകയോ നിബന്ധനകൾ മുന്നോട്ടു വെക്കുകയോ ചെയ്യാതിരിക്കാൻ വേണ്ടിയായിരുന്നു അത്.
നബിﷺ അബൂബക്കറി(റ)ന്റെയും ഉമറി(റ)ന്റെയും അഭിപ്രായങ്ങൾ മുഖവിലക്കെടുത്ത് ചർച്ച ചെയ്തു. രണ്ടു പേരുടെയും വീക്ഷണവ്യത്യാസങ്ങളെ അപഗ്രഥിച്ചു. ചരിത്രത്തിൽ നിന്നുള്ള അതിന്റെ മാതൃകകൾ എടുത്ത് പറഞ്ഞു. ഒടുവിൽ അവിടുന്ന് അനുചരന്മാരോട് ഇങ്ങനെ പറഞ്ഞു. നിങ്ങൾ രണ്ടുപേരും യോജിച്ചൊരു
അബൂബക്കറി(റ)ന്റെയും ഉമറി(റ)ന്റെയും അഭിപ്രായങ്ങൾ നബിﷺ കേട്ടു. പക്ഷേ, ഒന്നും പ്രതികരിച്ചില്ല. അടുത്തതായി അബ്ദുല്ലാഹി ബിൻ റവാഹ(റ) പറയാൻ തുടങ്ങി. “ഏറ്റവും കൂടുതൽ വിറകുകളുള്ള ഒരു താഴ്‌വര കണ്ടെത്തുക. ഇവരെ മുഴുവൻ അവിടെ നിന്ന് ചുട്ടെരിക്കുക.”
ബദ്ർ യുദ്ധം അവസാനിച്ചു. പക്ഷേ ലോകത്തേക്ക് എന്നെന്നും ആവശ്യമായ ചില വിചാരങ്ങളെയും വിചാരണകളെയും നിർണയിക്കാനുള്ള നാളുകൾ ആരംഭിച്ചു. മക്കയിൽ പ്രഖ്യാപിക്കപ്പെട്ട തൗഹീദിന്റെ ആശയം ഒരാളിൽ നിന്ന് ഒരായിരം ആളുകളിലേക്ക് പടർന്ന് ഒരു വലിയ സമൂഹമായി
ഖുറൈശികളിലെ ഒന്നാം നിര നേതാക്കളിൽ പലരും ബദ്റിൽ പങ്കെടുത്ത് അന്ത്യം വരിച്ചു. എന്നാൽ, ശ്രദ്ധേയമായ ഒരു കാര്യം കൂടി ഇടയിൽ വായിച്ചു പോകാനുണ്ട്. ഖുറൈശികളുടെ ഏറ്റവും പ്രമുഖനായ നേതാവ് അബൂലഹബ് ബദ്റിലേക്ക് പുറപ്പെട്ടില്ല. പകരം
വിജയഭേരി മുഴക്കി പെരുമ്പറയടിച്ച് തങ്ങളുടെ നേതാക്കൾ എത്തിച്ചേരുമെന്ന് കരുതിയ മക്കക്കാർക്ക് ബദ്റിൽ നിന്ന് ലഭിച്ചത് ദുഃഖ വാർത്തയായിരുന്നു. ദുഃഖവാർത്തയുമായി ആദ്യം മക്കയിലെത്തിയത് ഹൈസമാനു ബിൻ ഇയാസ് ബിൻ അബ്ദില്ലാ എന്നയാളായിരുന്നു. സമൂഹത്തിലെ നേതാക്കളിൽ ഒരാളും
11. മുബശ്ശിർ ബിൻ അബ്ദിൽ മുൻദിർ(റ). ഔസിലെ ബനൂ ഉമ്മയ്യയിൽ നിന്നുള്ള സ്വഹാബി. ആഖിൽ ബിൻ ബുകൈറിന്റെ(റ) ആദർശ സഹോദരൻ. സഹോദരന്മാരായ അബൂ ലുബാബയുടെയും രിഫാഅതിന്റെയും ഒപ്പം ബദ്റിൽ പങ്കെടുത്തു, രക്തസാക്ഷിത്വം വരിച്ചു. 12.
5. മിഹ്ജഉ ബിൻ സ്വാലിഹ്(റ). ആദ്യ കാലത്ത് തന്നെ ഇസ്‌ലാമിലേക്ക് വന്നു. ഉമറി(റ)ന്റെ അടിമയായിരുന്നു. ഔദാര്യമായി ഉമർ (റ) അദ്ദേഹത്തിന് മോചനം നൽകി. ആദ്യ ഘട്ടത്തിൽത്തന്നെ മദീനയിലേക്ക് പലായനം ചെയ്തു. നബിﷺയോടൊപ്പം ബദ്റിൽ പങ്കെടുത്തു.
അല്ലാഹു പറഞ്ഞു. മരണപ്പെട്ടവർ ഇനി മടക്കപ്പെടുകയില്ല എന്നത് നിശ്ചയിക്കപ്പെട്ട കാര്യമാണ്. അപ്പോൾ അബൂ ജാബിർ (റ) പറഞ്ഞു. അല്ലാഹുവേ, എന്നാൽ ഞങ്ങളുടെ ഇപ്പോഴത്തെ ഈ ജീവിതത്തെക്കുറിച്ച് ഞങ്ങളുടെ പിന്നിലുള്ളവരോട് പറയുക. അങ്ങനെയാണ് മേൽ ഉദ്ധരിച്ച