Tweet 562
ദാതുസ്സലാസിൽ സംഭവത്തിന്റെ പരിസരത്ത് ചില കൗതുകങ്ങൾ കൂടി ഉണ്ടായി. അബൂബക്കർ ബിൻ ഹസമ്(റ) ഉദ്ധരിക്കുന്നു. നല്ല തണുത്ത രാത്രിയിൽ ഞങ്ങൾ യാത്ര ചെയ്യവേ അംറുബിന് ആസിന്(റ) വലിയ അശുദ്ധി അഥവാ ജനാബത്ത് ഉണ്ടായി. വെള്ളം […]
ദാതുസ്സലാസിൽ സംഭവത്തിന്റെ പരിസരത്ത് ചില കൗതുകങ്ങൾ കൂടി ഉണ്ടായി. അബൂബക്കർ ബിൻ ഹസമ്(റ) ഉദ്ധരിക്കുന്നു. നല്ല തണുത്ത രാത്രിയിൽ ഞങ്ങൾ യാത്ര ചെയ്യവേ അംറുബിന് ആസിന്(റ) വലിയ അശുദ്ധി അഥവാ ജനാബത്ത് ഉണ്ടായി. വെള്ളം […]
അബൂബക്കർ(റ) റാഫിഇ(റ)നോട് പറഞ്ഞു തുടങ്ങി. അല്ലാഹു മുഹമ്മദ് നബിﷺയെ പവിത്രമായ ഈ ജീവിത വ്യവസ്ഥിതി അഥവാ ദീനുമായി നിയോഗിച്ചു. അതിന്റെ പ്രചാരണത്തിൽ അവിടുന്ന് നന്നായി പരിശ്രമിച്ചു. ഒരുപാട് ആളുകൾ സ്വയം സന്നദ്ധരായും നിർബന്ധിതരായും ആ
ദാത്തുസ്സലാസിൽ സൈനിക നീക്കത്തിന്റെ അനുബന്ധമായി ഒരു സംഭവം ഇങ്ങനെ വായിക്കാനുണ്ട്. റാഫി ബിൻ അബു റാഫി(റ) പറയുന്നു. ഞാൻ ക്രൈസ്തവനായ ഒരു പുരോഹിതനായിരുന്നു. അന്ന് എന്റെ പേര് സർജിസ് എന്നായിരുന്നു. ഞാൻ യാത്രക്കാർക്ക് വഴികാട്ടിയായി
ഇസ്ലാമിക ചരിത്രത്തിലെ മുന്നേറ്റ നീക്കങ്ങളിൽ അടുത്ത ഒരു അധ്യായത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ഹിജ്റയുടെ എട്ടാം വർഷം അവസാനം മദീനയിൽ നിന്ന് ഒരു സംഘം പുറപ്പെട്ടു. ഖുളാഅ ഗോത്രത്തെ പ്രതിരോധിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പ്രസ്തുത ഗോത്രക്കാർ
മുഅ്ത പുതിയ ഒരു ചരിത്രം കൂടി രചിച്ചു. ലോക യുദ്ധ ചരിത്രങ്ങളിൽ ഏറ്റവും വേറിട്ട ഒന്നായിരുന്നു അത്. രണ്ടു ലക്ഷത്തോളം വരുന്ന ശത്രുക്കളോട് മൂവായിരത്തോളം ആളുകൾ മാത്രമാണ് മുസ്ലിം പക്ഷത്ത് നിന്ന് നേരിട്ടത്. അതും
ഇമാം ഇബ്നു ഇസ്ഹാഖി(റ)ന്റെ മറ്റൊരു നിവേദനം കൂടി നമുക്ക് വായിക്കാം. മുഅ്തയിലെ പടക്കളത്തിൽ നിന്ന് സ്വഹാബികളുടെ രക്തസാക്ഷിത്വം അറിഞ്ഞപ്പോൾ തിരുനബിﷺ ആ രംഗങ്ങൾ നേരിട്ട് നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. സൈദുബ്നു ഹാരിസ(റ) പതാക എടുത്തു. കൊല്ലപ്പെടും
ഇമാം ബൈഹഖി(റ) നിവേദനം ചെയ്യുന്നു. മുഅ്തയിലെ വിവരങ്ങളുമായി യഅല ബിൻ ഉമയ്യ(റ) നബിﷺയുടെ അടുത്തേക്ക് വന്നു. അപ്പോൾ അദ്ദേഹത്തോട് നബിﷺ പറഞ്ഞു. പടക്കളത്തിലെ വിവരങ്ങൾ ഒന്നുകിൽ നിങ്ങൾ എന്നോട് പറയുക. അപ്പോൾ ബിൻ ഉമയ്യ(റ)
ഖാലിദ്(റ) പതാക ഏറ്റെടുക്കുമ്പോൾ മുസ്ലിം പക്ഷത്തിന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു. രണ്ടുലക്ഷം വരുന്ന റോമൻ സൈന്യത്തിനെതിരെ കേവലം 3000 അംഗങ്ങൾ മാത്രമേ മുസ്ലിം പക്ഷത്ത് ഉണ്ടായിരുന്നുള്ളൂ. യുദ്ധം ജയിച്ചടക്കുക എന്നതിനേക്കാൾ വിശ്വാസികൾ എങ്ങനെയെങ്കിലും ആത്മരക്ഷ
ജഅ്ഫർ ബിൻ അബീത്വാലിബ്(റ) കൊല്ലപ്പെട്ടപ്പോൾ അബ്ദുല്ലാഹിബിന് റവാഹ(റ) പതാക കയ്യിൽ വഹിച്ചു. തന്റെ കുതിരയെ പായിച്ചുകൊണ്ട് ആവേശത്തോടെ മുന്നോട്ട് നീങ്ങി. അദ്ദേഹത്തെ സ്വയം തന്നെ സമരത്തിലേക്ക് പ്രേരിപ്പിക്കുന്ന കവിതകൾ അദ്ദേഹം ഉരുവിട്ടു. “അല്ലയോ ശരീരമേ
മുഅ്തയുടെ പടക്കളം സജീവമാവുകയാണ്. ഇരുവശത്തെയും പോരാളികൾ നിരന്നു കഴിഞ്ഞു. തിരുനബിﷺ ഏൽപ്പിച്ച പതാകയും വഹിച്ചു സൈദുബ്നു ഹാരിസ(റ) ശത്രുക്കളെ പ്രതിരോധിച്ചു. ഘോരമായ പോരാട്ടത്തിനൊടുവിൽ ആഴത്തിൽ മുറിവേറ്റു അദ്ദേഹം നിലംപതിച്ചു. നിലം പതിച്ചപ്പോഴേക്കും അദ്ദേഹത്തിന്റെ മനസ്സ്