Tweet 1299
തിരുനബിﷺയുടെ മുഅ്ജിസത്തുകളിൽ പ്രമുഖമായ വിശുദ്ധ ഖുർആൻ്റെ തന്നെ അത്ഭുതങ്ങളുടെ എണ്ണം ആയിരമോ രണ്ടായിരമോ അതിലധികമോ ആയി കണക്കാക്കാൻ സാധിക്കില്ല. കാരണം, നബിﷺ ഖുർആനിലെ ഒരൊറ്റ സൂറത്ത് അഥവാ അധ്യായം കൊണ്ടുവരാൻ വെല്ലുവിളിക്കുകയും അവർക്ക് അതിന് […]
തിരുനബിﷺയുടെ മുഅ്ജിസത്തുകളിൽ പ്രമുഖമായ വിശുദ്ധ ഖുർആൻ്റെ തന്നെ അത്ഭുതങ്ങളുടെ എണ്ണം ആയിരമോ രണ്ടായിരമോ അതിലധികമോ ആയി കണക്കാക്കാൻ സാധിക്കില്ല. കാരണം, നബിﷺ ഖുർആനിലെ ഒരൊറ്റ സൂറത്ത് അഥവാ അധ്യായം കൊണ്ടുവരാൻ വെല്ലുവിളിക്കുകയും അവർക്ക് അതിന് […]
മനുഷ്യർക്ക് ചെയ്യാൻ കഴിയുന്നവയും കഴിയാത്തവയും എന്ന അടിസ്ഥാനത്തിൽ മുഅ്ജിസത്തുകൾ പ്രധാനമായും രണ്ടുതരത്തിലുണ്ട്. അഥവാ മനുഷ്യർക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളിലെ അത്ഭുതം: മനുഷ്യരുടെ കഴിവിൽ പെട്ടതും അവർക്ക് ചെയ്യാൻ സാധിക്കുന്നതുമായ കാര്യങ്ങൾ ചെയ്യാൻ കഴിയാത്തവണ്ണം അല്ലാഹു
പ്രവാചകന്മാർക്കുണ്ടാകുന്ന അമാനുഷിക വ്യവഹാരങ്ങളെ കുറിച്ചുള്ള ചർച്ചയിൽ ഇമാം ഖാളി ഇയാള്(റ) പറഞ്ഞു: അല്ലാഹു അവനെക്കുറിച്ചുള്ള അറിവും അഥവാ മഅ്‌രിഫത്തും തന്റെ സത്തയെയും അത്യുന്നതമായ നാമങ്ങളെയും വിശേഷണങ്ങളെയും കുറിച്ചുള്ള ജ്ഞാനവും, അവൻ അവർക്ക് നിർബന്ധമാക്കിയ നിയമങ്ങളെയും
മൂന്നാമത്തെ നിബന്ധന: വെല്ലുവിളിക്കുന്നയാൾ അഥവാ പ്രവാചകൻﷺ കൊണ്ടുവന്നതുപോലൊന്ന് കൊണ്ടുവരാൻ മറ്റാർക്കും സാധിക്കാതിരിക്കുക. അതോടൊപ്പം അതിനെ എതിർക്കാനുള്ള അതായത് സമാനമായ ഒന്ന് കൊണ്ടുവരാനുള്ള സാഹചര്യം നിലനിൽക്കുകയും വേണം. “എതിർപ്പുകൾ ഉണ്ടായില്ല” എന്ന് പറയുന്നതിനേക്കാൾ എതിർക്കാൻ സാധിച്ചില്ല”
ഒമാൻ രാജാവായ ജുലന്ദ(റ)യുടെ വാർത്തയെക്കുറിച്ച് ഇബ്നു മൂസ(റ) ‘കിതാബുൽ റിദ്ദ’യിൽ ഇബ്നു ഇസ്ഹാഖി(റ)നെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു. അല്ലാഹുവിന്റെ ദൂതർﷺ തന്നെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നു എന്ന വാർത്ത ലഭിച്ചപ്പോൾ ജുലന്ദ(റ) പറഞ്ഞു: “അല്ലാഹുവാണെ സത്യം!
തിരുനബിﷺയുടെ ജീവിതവും വ്യക്തിത്വവും വായിക്കുമ്പോൾ സുപ്രധാനമായ ഒരു അധ്യായമാണ് അവിടുത്തെ മുഅ്ജിസത്തുകൾ അഥവാ അസാധാരണവും അമാനുഷികവുമായ സംഭവങ്ങൾ. ഇമാം ഖാളി ഇയാള്(റ) പറഞ്ഞു: “നീതിപൂർവ്വം ചിന്തിക്കുന്ന ഒരാൾ തിരുനബിﷺയുടെ മനോഹരമായ സ്വാധീനത്തെക്കുറിച്ചും പുകഴ്ത്തപ്പെട്ട ജീവിതരീതിയെക്കുറിച്ചും
തിരുനബിﷺയുടെ അനുചരനായ വാസില ബിൻ അൽ അസ്ഖഅ്(റ) നിവേദനം ചെയ്യുന്ന ഈ ഹദീസിന്റെ ആശയം ഇങ്ങനെ വായിക്കാം. “ഞാൻ അല്ലാഹുവിന്റെ ദൂതർﷺയുടെ അടുത്തേക്ക് ഹിജ്റ ഉദ്ദേശിച്ചുകൊണ്ട് പുറപ്പെട്ടു. അവിടുന്ന് നിസ്കാരത്തിലായിരുന്നു. നിസ്കാരത്തിന് ശേഷം സലാം
അലിയ്യ് ബിൻ അബീ ത്വാലിബ്(റ) നിവേദനം ചെയ്യുന്നു: വലീദ് ബിൻ ഉഖ്‌ബയുടെ പത്നി അല്ലാഹുവിന്റെ ദൂതർﷺയുടെ അടുക്കൽ വന്നു, തന്റെ ഭർത്താവ് തന്നെ ഉപദ്രവിക്കുന്നു എന്ന് പരാതിപ്പെട്ടു. അപ്പോൾ തിരുനബിﷺ അവരോട് പറഞ്ഞു: “നീ
ഇമാം മുസ്‌ലിം(റ) ഉദ്ധരിക്കുന്നു. അനസ് ബിൻ മാലിക്(റ) നിവേദനം ചെയ്യുന്നു: അബൂസുഫ്‌യാൻ മക്കയിൽ നിന്നുള്ള കച്ചവടസംഘവുമായി വരുന്നുണ്ടെന്ന വാർത്ത അറിഞ്ഞപ്പോൾ അല്ലാഹുവിന്റെ ദൂതർﷺ സ്വഹാബികളോട് കൂടിയാലോചന നടത്തി. അബൂബക്കർ(റ) സംസാരിച്ചു, പക്ഷേ തിരുനബിﷺ അദ്ദേഹത്തെ
ഇബ്നു മസ്ഊദ്(റ) നിവേദനം ചെയ്ത മനുഷ്യജീവിതത്തെയും പ്രതീക്ഷകളെയും കുറിച്ച് പ്രതിപാദിക്കുന്ന ഈ പ്രശസ്തമായ ഹദീസിന്റെ ലളിതസാരം ഇങ്ങനെ വായിക്കാം. തിരുനബിﷺ ഒരു ചതുരം വരച്ചു. ആ ചതുരത്തിന്റെ മധ്യത്തിലൂടെ ഒരു വരയും വരച്ചു. മധ്യത്തിലുള്ള