mahabba

    Tweet 250

    മക്കയുടെ കരളിന്റെ കഷണങ്ങൾ ഇനിയും ബാക്കിയുണ്ട്. ബദ്റിൽ കൊല്ലപ്പെടുമെന്ന് മുത്ത് നബി‎ﷺ മുന്നറിയിപ്പ് നൽകിയ ആളുകൾ പൂർത്തിയായിട്ടില്ല. പടക്കളത്തിലൂടെയുള്ള യാത്ര നമുക്ക് തുടരാം. ബദ്റിൽ ഖുറൈശീ നേതാക്കളിൽ പ്രമുഖനായ ഉമയ്യത്ത് ബിൻ ഖലഫിനെ നമുക്കൊന്ന് […]

    Tweet 250 Read More »

    Tweet 249

    ബദ്റിലെ അബൂജഹലിനെ വായിക്കുന്നതിനിടയിൽ കൗതുകകരമായ ഒരു നിവേദനം ഇങ്ങനെയും കാണാം : “മുശ്‌രിക്കുകളുടെ മൃതശരീരങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിനിടയിൽ അബൂജഹലിനെ അന്വേഷിക്കുന്നവരോട് നബി ﷺ പറഞ്ഞു; ‘ശിരസ്സില്ലാത്ത ഉടലുകൾക്കിടയിൽ അവനെ തിരിച്ചറിയാൻ ഞാനൊരു അടയാളം പറഞ്ഞു തരാം.

    Tweet 249 Read More »

    Tweet 248

    മുഅവ്വിദി(റ)ന്റെ വെട്ടേറ്റ് കിടക്കുന്ന അബൂജഹലിൻ്റെ താടിക്ക് പിടിച്ചു കൊണ്ട് ഇബ്നു മസ്ഊദ് (റ) ചോദിച്ചു. “നീ അബൂ ജഹലല്ലേ?” ശേഷം, കൈയിലുള്ള പഴയ വാളുകൊണ്ട് അവന്റെ കഴുത്ത് മുറിക്കാനൊരുങ്ങി. പക്ഷേ, മുറിയുന്നില്ല. ഉടനെ അവൻ

    Tweet 248 Read More »

    Tweet 247

    അന്ത്യശ്വാസം വലിക്കുന്ന അബൂജഹലിനെക്കണ്ട രംഗം അബ്ദുല്ലാഹി ബ്നു മസ്ഊദ് (റ) അവലോകനം ചെയ്യുന്ന ഒരു നിവേദനം ഇങ്ങനെ വായിക്കാം : “പോരാട്ടത്തിന്റെ പൊടിപടലങ്ങളടങ്ങി. കൊല്ലപ്പെട്ട മുശ്‌രിക്കുകളുടെ കബന്ധങ്ങൾ കൂടിക്കിടക്കുന്നതിനടുത്തേക്ക് നബി‎ﷺ കടന്നു വന്നു. അവിടുത്തെ

    Tweet 247 Read More »

    Tweet 246

    അപ്പോഴേക്കും അബൂജഹലിന്റെ മകൻ ഇക്’രിമ വന്ന് എന്റെ ചുമലിൽ വെട്ടി. എന്റെ കൈ മുറിഞ്ഞു തൂങ്ങി. അതു വലിച്ചിഴച്ചുകൊണ്ട് ഞാൻ വീണ്ടും പോരാടിക്കൊണ്ടിരുന്നു. തൂങ്ങിയാടുന്ന കൈ ഒരു ഭാരമായപ്പോൾ കാൽ കൊണ്ട് ചവിട്ടിപ്പിടിച്ചു വലിച്ച്

    Tweet 246 Read More »

    Tweet 245

    അബൂബക്കർ (റ) അതംഗീകരിച്ചു. മുത്ത്നബിﷺയും സിദ്ദീഖും (റ) തമ്മിലുള്ള അനുരാഗത്തിന്റെയും ആത്മബന്ധത്തിന്റെയും ഒരു ധന്യ മുഹൂർത്തമായിരുന്നു അത്. അനുയായികളെ ആവേശം നൽകി പടക്കളത്തിലിറക്കി ആത്മരക്ഷ പാലിച്ച നേതാവായിരുന്നില്ല തിരുനബി ‎ﷺ. പ്രതിസന്ധി ഘട്ടങ്ങളിൽ ഏറ്റവും

    Tweet 245 Read More »

    Tweet 244

    ബദ്ർ യുദ്ധഭൂമിയിൽ വീര ചരിത്രം രചിച്ച മഹാരഥന്മാരിൽ മുന്നിൽത്തന്നെയുണ്ടായിരുന്നു അബൂബക്കറും (റ). മഹാനവർകളുടെ നിലപാടുകളിലെ ധീരതയെ അടയാളപ്പെടുത്തുന്ന ഒരവലോകനം ഇങ്ങനെ വായിക്കാം : “ഒരിക്കൽ പ്രഭാഷണമധ്യേ , അലി (റ) അനുവാചകരോട് ചോദിച്ചു; ‘പ്രിയപ്പെട്ട

    Tweet 244 Read More »

    Tweet 243

    പോരാട്ടഭൂമിയിൽ വീരചരിതം അടയാളപ്പെടുത്തിയ നിരവധി മഹാരഥന്മാരെ ബദ്ർ അവതരിപ്പിച്ചു. അതിൽ വേറിട്ട ഒരു രംഗം ഇങ്ങനെയാണ്. പടക്കളത്തിൽ നിന്ന് മൂന്ന് ശിരസ്സുകൾ കൈകളിലേന്തി അബൂബുർദ: (റ) എന്ന സ്വഹാബി നബി‎ﷺയുടെ മുന്നിലെത്തി. എന്നിട്ട് പറഞ്ഞു,

    Tweet 243 Read More »

    Tweet 242

    ഉമയ്യത്ത് ബിൻ ഖലഫ് അന്വേഷിച്ച മറ്റൊരാളായിരുന്നു അബൂദുജാന: (റ). സമ്മാക്ക് ബിൻ ഖർഷ എന്നാണ് പൂർണനാമം. അബ്ദുറഹ്മാൻ ബിൻ ഔഫി(റ)നോട് ഉമയ്യ ചോദിച്ചു; “നീളം കുറഞ്ഞ് വണ്ണമുള്ള, ചുവന്ന തലപ്പാവ് ചിഹ്നമായി സ്വീകരിച്ചയാൾ ആരാണ്

    Tweet 242 Read More »

    Tweet 241

    ഹാരിസ(റ)യുടെ മാതാവിനോട് നബി‎ﷺ ഇപ്രകാരം പ്രതികരിച്ചു : “നിങ്ങൾക്ക് നാശം! സ്വർഗം ഒന്നല്ല; ഒരു പാട് സ്വർഗങ്ങളുണ്ട്. അതിൽ ഏറ്റവും ഉന്നതമായത് ഫിർദൗസാണ്. അതിലാണ് ഹാരിസ: ഉണ്ടാവുക “. ആനന്ദത്തോടെ ചിരിച്ചു കൊണ്ട് മാതാവ്

    Tweet 241 Read More »