mahabba

    Tweet 260

    അല്ലാഹു പറഞ്ഞു. മരണപ്പെട്ടവർ ഇനി മടക്കപ്പെടുകയില്ല എന്നത് നിശ്ചയിക്കപ്പെട്ട കാര്യമാണ്. അപ്പോൾ അബൂ ജാബിർ (റ) പറഞ്ഞു. അല്ലാഹുവേ, എന്നാൽ ഞങ്ങളുടെ ഇപ്പോഴത്തെ ഈ ജീവിതത്തെക്കുറിച്ച് ഞങ്ങളുടെ പിന്നിലുള്ളവരോട് പറയുക. അങ്ങനെയാണ് മേൽ ഉദ്ധരിച്ച […]

    Tweet 260 Read More »

    Tweet 259

    രണഭൂമിയിലെ ആരവങ്ങളടങ്ങി. സത്യത്തിന്റെ പക്ഷം പോർക്കളത്തിലും ജയിച്ചു. ലോകത്തു നടന്ന ഒട്ടുമിക്ക യുദ്ധങ്ങളുടെയും സമവാക്യങ്ങളെ ബദ്ർ തിരുത്തി. ഇവിടെ ഒരുപക്ഷത്ത് നിന്നു കൊല്ലപ്പെട്ടവരും ബാക്കിയായവരും ജയിച്ചിരിക്കുന്നു. മറുഭാഗത്ത് കൊല്ലപ്പെട്ടവരും ശേഷിച്ചവരും പരാജയപ്പെട്ടിരിക്കുന്നു. വിശ്വാസികളിൽ നിന്നു

    Tweet 259 Read More »

    Tweet 258

    മലക്കുകൾ പടക്കളത്തിൽ ഓരോരുത്തരുടെയും അടുത്തു വന്നത്‌ അവർക്കു പരിചയമുള്ളവരുടെ രൂപത്തിലായിരുന്നു. അതുവഴി കൂടുതൽ കരുത്ത് ലഭിക്കാൻ അത് കാരണമായി. അവർക്കു പ്രത്യേക അടയാളങ്ങളുണ്ടായിരുന്നു. കറുത്ത തലപ്പാവണിഞ്ഞുകൊണ്ടാണ് ബദ്റിൽ മലക്കുകൾ വന്നു ചേർന്നത്. ഉഹ്ദിൽ മലക്കുകൾ

    Tweet 258 Read More »

    Tweet 257

    ബദ്റിൽ മലക്കുകൾ അവതരിച്ചത് സംബന്ധമായി ഇനിയും വായിക്കാനുണ്ട്. അലി (റ) പറയുന്നു : “ഞാൻ കിണറ്റിനടുത്തു കൂടി സഞ്ചരിക്കുകയായിരുന്നു. അതാ ശക്‌തമായ ഒരു കാറ്റ്. ഒന്നിന് പിറകെ ഒന്നായി മൂന്ന് പ്രാവശ്യം അടിച്ചു വീശി.

    Tweet 257 Read More »

    Tweet 256

    ബദ്റിന്റെ മഹത്വവും മലക്കുകളുടെ സാന്നിധ്യത്തിന്റെ പ്രാധാന്യവും അറിയിക്കുന്ന ഒരു മഹദ് വചനം ഇങ്ങനെ വായിക്കാം : നബി ﷺ പറഞ്ഞു; “പിശാച് ഏറ്റവും കോപാകുലനായിക്കാണപ്പെട്ടത് അറഫയിലും പിന്നെ ബദ്റിലുമാണ്. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ അതി വർഷവും

    Tweet 256 Read More »

    Tweet 255

    ആത്മീയമായ വിചാരങ്ങളെയും മാനങ്ങളെയും കൂടി ചേർത്തുവച്ചു കൊണ്ടേ ബദ്റിനെ ഉൾക്കൊള്ളാൻ കഴിയൂ. ഭൗതികമായ നിഗമനങ്ങൾക്കും പോരാട്ട രീതികൾക്കുമപ്പുറം ചിലതൊക്കെ ഇവിടെ സംഭവിച്ചിട്ടുണ്ട്. ബലാബലങ്ങൾ ഗതിനിർണയിക്കുന്ന യുദ്ധഭൂമിയിൽ അംഗബലത്തെയും ആയുധബലത്തെയും മറികടക്കാൻ പറ്റിയ ഒരാത്മീയബലം കടന്നു

    Tweet 255 Read More »

    Tweet 254

    ബദ്റിന്റെ താഴ്‌വരയ്ക്ക് മുത്ത് നബി‎ﷺയുടെ അമാനുഷിക മഹത്വങ്ങളുടെ കഥ കൂടി പറയാനുണ്ട്. മഹാന്മാരായ സ്വഹാബികൾക്ക് ആത്മധൈര്യം നൽകിയ ഘടകം കൂടിയായിരുന്നു അത്. ഉക്കാശ (റ) ധീരയോദ്ധാവായി ബദ്റിൽ മുന്നേറി. ശത്രുനിരകൾക്കിടയിലേക്ക് തുരന്ന് കയറി. അവരിൽ

    Tweet 254 Read More »

    Tweet 253

    നമുക്ക് ബദ്റിലേക്ക് തന്നെ വരാം. ഖുറൈശികളുടെ നേതാക്കൾ ഒന്നൊന്നായി കൊല്ലപ്പെട്ടു. സംഘത്തിന്റെ ആത്മവീര്യം നഷ്ടമായി. ആളുകൾ പലവഴിക്കും ചിതറി. ചിലയാളുകൾ പിന്തിരിഞ്ഞോടി. ഉച്ചയായപ്പോഴേക്ക് തന്നെ ഗതി മുഴുവൻ ഖുറൈശികൾക്ക് എതിരായിക്കഴിഞ്ഞു. മുശ്‌രിക്കുകളുടെ നേതാക്കളിൽ നിന്ന്

    Tweet 253 Read More »

    Tweet 252

    ബദ്റിൽ വച്ച് ഉമയ്യത്തിനെ പോലെ അന്ത്യം വരിക്കേണ്ടിവന്നയാളാണ് നൗഫൽ ബിൻ ഖുവൈലിദ്. “ഖുറൈശികളേ, ഇത് വിജയത്തിന്റെയും ഉന്നതിയുടെയും ദിവസമാണ് ” എന്ന് യുദ്ധാരംഭത്തിൽ വിളിച്ചു പറഞ്ഞവൻ ഇവനായിരുന്നു. അപ്പോൾത്തന്നെ നബി‎ﷺ പ്രാർഥിച്ചിരുന്നു. “അല്ലാഹുവേ, നൗഫല്

    Tweet 252 Read More »

    Tweet 251

    ഇബ്ൻ ഔഫ് (റ) വിളിച്ചു പറഞ്ഞു; “ബിലാലേ, ഉമയ്യത്തും മകനും എന്റെ ബന്ദികളാണ്. അവരെ ഒന്നും ചെയ്യരുത് “. അതൊന്നും കേൾക്കാവുന്ന അവസ്ഥയിലായിരുന്നില്ല ബിലാൽ (റ). അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു. ‘”അല്ലയോ അല്ലാഹുവിന്റെ

    Tweet 251 Read More »