mahabba

    Tweet 240

    മുത്ത് നബിﷺയുടെ നിർദേശപ്രകാരം അനുയായികൾ ആവേശപൂർവം അടർക്കളത്തിൽ നിലയുറപ്പിച്ചു. ‘അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെടുക; അതുവഴി അനന്തമായ സ്വർഗസന്തോഷങ്ങൾ നേടുക’. ഇക്കാര്യം അവർക്ക് കൂടുതൽ ആവേശം പകർന്നു. ‘അല്ലാഹുവിന്റെ മാർഗത്തിൽ വധിക്കപ്പെടുക എന്നൊരു കടമ്പയല്ലേയുള്ളൂ സ്വർഗത്തിലേക്ക്. […]

    Tweet 240 Read More »

    Tweet 239

    പടക്കളം സജീവമായി. യുദ്ധം കൊടുമ്പിരിക്കൊണ്ടു. അതിനിടയിൽ നബിﷺ അലി (റ)യെ വിളിച്ചു പറഞ്ഞു. ”നിലത്ത് നിന്ന് ഒരു പിടി ചരൽ എനിക്കെടുത്ത് തരൂ..” അലി അൽപ്പം മണ്ണും ചരലും കൂടി വാരിക്കൊടുത്തു. “മുഖങ്ങൾ മ്ലാനമാകട്ടെ!

    Tweet 239 Read More »

    Tweet 238

    ശേഷം ഇബ്‌ലീസ് അകലങ്ങളിലേക്ക് ഓടി രക്ഷപ്പെട്ടു. അവൻ്റെ ചിന്തയിൽ അവന്റെ തന്നെ നിലനിൽപ്പിനെക്കുറിച്ചുള്ള ചില ചിന്തകൾ കടന്നു കൂടി. അല്ലാഹുവോട് അന്ത്യനാൾ വരെ ആയുസ്സ് നീട്ടിത്തരണമെന്നായിരുന്നു അവൻ ആവശ്യപ്പെട്ടത്. എന്നാൽ, ‘ഒരു നിശ്ചിത സമയം

    Tweet 238 Read More »

    Tweet 237

    നബി ﷺ വീണ്ടും സ്വഹാബികളെ അണിയൊപ്പിച്ചു. പോരാട്ട വീര്യം പകർന്നു നൽകി. ദ്വന്ദ്വയുദ്ധത്തിലെ വിജയം അനുയായികൾക്ക് ആവേശമായി. മുത്ത് നബി ﷺ വീണ്ടും നിർദേശങ്ങൾ ആവർത്തിച്ചു. “അകലെ നിന്ന് നിങ്ങൾ അമ്പെയ്യരുത്. കൃത്യമായ ലക്ഷ്യത്തിലേക്കേ

    Tweet 237 Read More »

    Tweet 236

    അരങ്ങത്തേക്ക്‌ വന്ന അൻസ്വാറുകളോട് ഉത്ബ ചോദിച്ചു; “നിങ്ങളാരാണ് ?” “ഞങ്ങൾ അൻസ്വാരികൾ! ” ” നിങ്ങളെ ഞങ്ങൾക്ക് വേണ്ട!” അപ്പോൾ ഒരാൾ വിളിച്ചു പറഞ്ഞു; “അല്ലയോ, മുഹമ്മദ് ! ﷺ.. നമ്മുടെ കൂട്ടത്തിൽ നിന്ന്

    Tweet 236 Read More »

    Tweet 235

    ശേഷം നബിﷺക്ക് ഒരു മയക്കം അനുഭവപ്പെട്ടു. തൂങ്ങിയുറങ്ങുന്നത് പോലെ അവിടുത്തെ ശിരസ്സ് ചാഞ്ഞു. ശേഷം ഉണർന്നു. തുടർന്ന് നബിﷺ പറഞ്ഞു : “അബൂബക്കറേ, സന്തോഷിച്ചോളൂ. താങ്കൾക്കല്ലാഹുവിന്റെ സഹായം എത്തിയിരിക്കുന്നു “. കാര്യകാരണങ്ങളുമായി ബന്ധപ്പെട്ട നടപടികളൊക്കച്ചെയ്താലും

    Tweet 235 Read More »

    Tweet 234

    നബി ﷺ പോരാളികളുടെ മഹത്വം പറഞ്ഞു. സ്വർഗപ്രവേശം വാഗ്ദാനം ചെയ്തു. ഈത്തപ്പഴം ഭക്ഷിച്ചു കൊണ്ടിരുന്ന ഉമൈറു ബിനുൽ ഹുമാം (റ) ഈ സംഭാഷണങ്ങളിൽ ശ്രദ്ധയൂന്നി. ഉടനെ വിളിച്ചു പറഞ്ഞു. കഷ്ടം! ശത്രുപക്ഷത്തിന്റെ ആയുധത്താൽ കൊല്ലപ്പെടേണ്ട

    Tweet 234 Read More »

    Tweet 233

    “അല്ലാഹുവേ, ഖുറൈശികൾ അവരുടെ ഗമയും അഹങ്കാരവും ദുരഭിമാനവും കാരണം മുന്നോട്ട് വരുകയാണ്. അവർ നിന്റെ കൽപ്പനകൾ ലംഘിക്കുകയും നിന്നോട് ശത്രുത പുലർത്തുകയും ചെയ്യുന്നു. അവർ നിന്റെ ദൂതനെ അവിശ്വസിക്കുന്നു; നിരാകരിക്കുന്നു. അതിനാൽ അല്ലാഹുവേ, നീ

    Tweet 233 Read More »

    Tweet 232

    സവാദി(റ)ന് സമാധാനമായി. സ്നേഹാദരങ്ങളുടെ ശ്രേഷ്ഠ നേതൃത്വത്തെ ആലിംഗനം ചെയ്യാൻ കഴിഞ്ഞ നിർവൃതിയിലാണ് സവാദ്. പ്രവാചകർ ﷺ സവാദി(റ)നോട് ചോദിച്ചു : “എന്തേ സവാദേ ഇങ്ങനെയൊക്കെ?” “അല്ലയോ , അല്ലാഹുവിന്റെ തിരുദൂതരേﷺ! അവിടുന്ന് മനസ്സിലാക്കുന്നത് പോലെ

    Tweet 232 Read More »

    Tweet 231

    നിർണായകമായ ഒരു രാത്രി അവസാനിച്ചു. പ്രഭാത നിസ്കാരം കഴിഞ്ഞപ്പോൾ സമരോർജം പകർന്നു കൊണ്ട് നബി ﷺ സ്വഹാബികളെ അഭിസംബോധന ചെയ്തു. “അല്ലാഹുവിന് സ്തുതി. നിശ്ചയം! അല്ലാഹു മഹാനാണ്. അവന്റെ മഹത്വത്തെ വാഴ്ത്തുന്നു. അവൻ പ്രചോദനം

    Tweet 231 Read More »