mahabba

    Tweet 452

    മദീന ഒരു ഉരുക്കു കോട്ടയായി മാറി. മദീനയിൽ നിന്നുള്ള മുന്നേറ്റങ്ങൾ പലരുടെയും ഉറക്കം കെടുത്തി. ഇനിയത്ര ലളിതമല്ല മദീനയിലേക്ക് ആക്രമിച്ചു കയറാനെന്ന് മറ്റുള്ളവർക്ക് ബോധ്യമായി. നബി‍ﷺയും അനുയായികളുമായി കരാറിൽക്കഴിഞ്ഞിരുന്ന മക്കക്കാരും ഈ ചലനങ്ങൾ നോക്കിക്കൊണ്ടിരുന്നു. […]

    Tweet 452 Read More »

    Tweet 451

    നബി‍ﷺയുടെ കാലത്ത് ബഹ്റൈന്‍ ഭരിച്ചിരുന്നത് മുന്‍ദിറുബ്നുസാമവ് ആയിരുന്നു. അദ്ദേഹത്തിന്റെ അടുത്തേക്ക് അലാഉല്‍ ഹള്റമി(റ)നെയാണ് നബി‍ﷺ നിയോഗിച്ചത്. അലാഇ(റ)ന്റെ പക്കൽ നിന്നും കത്ത് സ്വീകരിച്ചയുടൻ അദ്ദേഹം വിശ്വസിച്ചു. ഭരണപ്രദേശത്തുണ്ടായിരുന്ന അറബികളെല്ലാം അദ്ദേഹത്തോടൊപ്പം വിശ്വാസികളായി. അറബികളല്ലാത്ത ജൂതന്മാരും

    Tweet 451 Read More »

    Tweet 450

    ഹൗദത്ബ്നു അലി എന്ന ആളായിരുന്നു അന്ന് യമാമ ഭരിച്ചു കൊണ്ടിരുന്നത്. നാട്ടുരാജാവായിരുന്ന അദ്ദേഹത്തിന്റെ അടുത്തേക്ക് സലീത്ബ്നു അംറ്(റ) എന്ന ആളെ നബി ദൂതനായി നിയോഗിച്ചു. അദ്ദേഹം നബി അയച്ച കത്ത് അയാൾ വായിച്ചു. എങ്കിലും

    Tweet 450 Read More »

    Tweet 449

    പേര്‍ഷ്യന്‍ ചക്രവര്‍ത്തി കിസ്റയുടെ അടുത്തേക്ക് നബി‍ﷺ അയച്ചത് അബ്ദുല്ലാഹിബ്നു ഹുദാഫതുസ്സഹ്മീ(റ)നെയാണ്. ബഹ്റൈനിലെ നാട്ടുപ്രധാനി മുഖേന കിസ്റയുടെ അടുത്ത് കത്ത് എത്തിക്കുകയായിരുന്നു. അത് വായിച്ച രാജാവ് കോപാകുലനായി. അയാൾ കത്ത് കീറിയിട്ടു. എന്നിട്ട് തന്റെ പരിവാരങ്ങളോടു

    Tweet 449 Read More »

    Tweet 448

    മിസ്റിലെ ഭരണാധികാരിയായ മുഖൗഖിസിന്റെ അടുത്തേക്കയച്ചത് ഹാത്വിബ് ബിനു അബീ ബല്‍ത്വഅത്(റ)നെയായിരുന്നു. മുഖൗഖിസ് ദൂതനെയും കത്തും മാന്യമായി സ്വീകരിച്ചു. സൗഹൃദ സംഭാഷണം നടത്തി. ശേഷം, ഹാത്വിബ്(റ)ന്റെ കയ്യിൽ തന്നെ തിരുനബി‍ﷺക്ക് ഒരു സന്ദേശം കൊടുത്തയച്ചു. ഒരു

    Tweet 448 Read More »

    Tweet 447

    നബി‍ﷺയുടെ പ്രബോധന പ്രവർത്തനങ്ങളിൽ സുപ്രധാനമായ അധ്യായമാണ് നയതന്ത്രപരമായി അവിടുന്ന് നടത്തിയ കത്തിടപാടുകൾ. മക്കയിലും മദീനയിലും നേരിട്ടുതന്നെ സന്ദേശം എത്തിക്കാൻ നബി‍ﷺക്ക് സാധിച്ചു. മക്കയിലെ ആളുകളുടെ അഹങ്കാരവും ആഢ്യത്വവും സത്യം ഉൾക്കൊള്ളുന്നതിൽ നിന്ന് അവരെ തടഞ്ഞുനിർത്തി.

    Tweet 447 Read More »

    Tweet 446

    ബറാഉ ബിന് ആസിബ്(റ) റിപ്പോർട്ട് ചെയ്യുന്നു. മുസ്ലിംകൾക്കനുവദിച്ച സമയം അവസാനിക്കാറായപ്പോൾ മക്കയിലെ ചില പ്രമുഖർ അലി(റ)യെ സമീപിച്ചു. എന്നിട്ട് ചോദിച്ചു. എന്തേ നിങ്ങളുടെ നേതാവ് തിരിച്ചു പോകുന്നില്ലേ? സമയം അധികരിച്ചിട്ടുണ്ടല്ലോ? അലി(റ) ഈ വിവരം

    Tweet 446 Read More »

    Tweet 445

    പ്രവാചകരു‍ﷺടെ ഒട്ടകത്തിന്റെ കടിഞ്ഞാൺ പിടിച്ചിരുന്നത് അബ്ദുല്ലാഹിബിന് റവാഹ(റ)യാണ്. അഭിമാനപൂർവ്വം ഉംറ നിർവഹിക്കാൻ വേണ്ടി മക്കയിലേക്ക് പ്രവേശിച്ചപ്പോൾ അദ്ദേഹം ചില കവിതകൾ ആലപിച്ചു. അതിന്റെ ആശയം ഇങ്ങനെയായിരുന്നു. ”കുഫ്രിന്റെ മക്കളേ വഴിമാറി നിൽക്കുവിൻ ഞങ്ങളോ നിങ്ങളെ

    Tweet 445 Read More »

    Tweet 444

    ഹിജ്റയുടെ ഏഴാം വർഷം. ദുൽ ഖഅദ് മാസമായി. ഹുദൈബിയ്യ സന്ധിക്ക് ഒരു വർഷം തികയുന്നു. ഉംറ ഉദ്ദേശിച്ചു പോയവർ ചരിത്രപ്രസിദ്ധമായ കരാറിനെ തുടർന്നാണ് നിർവഹിക്കാതെ മടങ്ങിവന്നത്. ഒരു വർഷത്തിനുശേഷം ഉംറ നിർവഹിക്കാൻ വരാം എന്ന്

    Tweet 444 Read More »

    Tweet 443

    രണ്ട് ഖബറുകൾക്കു മേൽ മരക്കൊമ്പുകൾ കുത്തി വച്ച സംഭവം ഈ യാത്രയിലാണ് ഉണ്ടായത്. മറമാടപ്പെട്ട ആളുകളുടെ അവസ്ഥ നബി‍ﷺ നേരിട്ട് കാണുകയായിരുന്നു. അവർ ശിക്ഷിക്കപ്പെടുന്നു എന്നതിനാൽ അവരുടെ ശിക്ഷയിൽ ലഘൂകരണം ലഭിക്കാൻ വേണ്ടിയാണ് ഈത്തപ്പന

    Tweet 443 Read More »