mahabba_admin

    Tweet 209

    ഖുർആനിക ഇടപെടൽ വിശ്വാസികൾക്ക് ആശ്വാസം നൽകി. ഒട്ടകക്കൂട്ടത്തെയും ബന്ദികളെയും നബിﷺ സ്വീകരിച്ചു. ബന്ദികളെ വിട്ടുകിട്ടാൻ മോചന ദ്രവ്യവുമായി മക്കക്കാർ ആളെപ്പറഞ്ഞയച്ചു. പക്ഷേ, പെട്ടെന്നവരെ മോചിപ്പിക്കാൻ മുസ്‌ലിംകൾക്ക് സാധിക്കുമായിരുന്നില്ല. കാരണം, മുസ്‌ലിം സംഘത്തിലെ രണ്ടാളുകൾ അതുവരെ […]

    Tweet 209 Read More »

    Tweet 208

    ഇനിയെന്ത് ചെയ്യണമെന്ന് മുസ്‌ലിംകൾ കൂടിയാലോചിച്ചു. കൂട്ടത്തിൽ ഒരാൾ പറഞ്ഞു : ‘ഖുറൈശികളെ എന്ത് ചെയ്യണമെന്ന് ഇനിയും ആലോചന നീട്ടിക്കൊണ്ട് പോകാൻ പറ്റില്ല. അവർ പവിത്ര മക്കയിൽ പ്രവേശിച്ചാൽപ്പിന്നെ അവർ രക്ഷപ്പെട്ടു’. റജബ് മാസത്തിലെ അവസാന

    Tweet 208 Read More »

    Tweet 207

    മേൽപ്പറയപ്പെട്ട സംഭവങ്ങളുടെ തന്നെ വേറിട്ട ക്രമത്തിലുള്ള മറ്റൊരു വായന ഇങ്ങനെയാണ് : “സഅ്ദ് ബിൻ അബീ വഖാസ് (റ) പറയുന്നു. ‘നബി ﷺ ഞങ്ങളെ സൈനിക ദൗത്യത്തിന് നിയോഗിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു ;

    Tweet 207 Read More »

    Tweet 206

    വുദ്ദാൻ സൈനിക നീക്കത്തിന് ‘അബവാഅ് സൈനിക ഇടപെടൽ’ എന്നുകൂടി പേരുണ്ട്. പ്രവാചക ചരിത്രത്തിലെ ആദ്യത്തെ സൈനിക നീക്കമായിരുന്നു ഇത്. സഅ്ദ് ബിൻ ഉബാദ (റ)യെ മദീനയുടെ ചുമതല ഏൽപ്പിച്ചിട്ടായിരുന്നു നബി ﷺ അബവാഇലേയ്ക്ക് പോയത്.

    Tweet 206 Read More »

    Tweet 205

    അതിന്റെ ഭാഗമായി നബി ﷺ മദീനയ്ക്ക് തെക്കുള്ള വദ്ദാനിലേക്ക് പോയി. ബദ്‌റിന് സമീപത്തുള്ള പ്രദേശമാണിത്. ബനൂദംറ ഗോത്രക്കാരാണിവിടെ താമസിക്കുന്നത്. രണ്ടാഴ്ച നബി ﷺ മദീനയില്‍ നിന്ന് വിട്ട് ഇവരോടൊപ്പം കൂടി. ഒരാഴ്ച മുഴുവന്‍ പ്രസ്തുത

    Tweet 205 Read More »

    Tweet 204

    മക്കയിൽ നിന്ന് മദീനയിലെത്തിയിട്ടും സ്വസ്ഥത നൽകാത്ത മക്കക്കാർക്കെതിരെ ചില നയതന്ത്ര നീക്കങ്ങൾ അനിവാര്യമായി വന്നു. മുത്ത് നബിﷺയുടെ സദസ്സ് നയതന്ത്ര വിചാരങ്ങളുടെ വേദി കൂടിയായിമാറി. ആരാധനകളെക്കുറിച്ചും സാമൂഹിക ക്ഷേമത്തെക്കുറിച്ചും സംസാരിച്ചുകൊണ്ടിരുന്നവർ പ്രതിരോധത്തെക്കുറിച്ചും ചർച്ച ചെയ്യാൻ

    Tweet 204 Read More »

    Tweet 203

    മദീനയിൽ വളർന്നു കൊണ്ടിരിക്കുന്ന ഇസ്‌ലാം മക്കയിൽ ഗൗരവതരമായ ചർച്ചകൾക്ക് വഴിയൊരുക്കി. അതിന്റെ അനുരണനങ്ങൾ മദീനയിലേക്കെത്തി തുടങ്ങി. പലായനം ചെയ്യേണ്ടിവന്നെങ്കിലും, ജന്മനാടിനോടും അതിലെ നിവാസികളോടും പ്രവാചകന്‍ ﷺ സവിശേഷമായ ഹൃദയബന്ധം സൂക്ഷിച്ചിരുന്നു. പക്ഷേ, മക്കക്കാരുടെ നിലപാട്

    Tweet 203 Read More »

    Tweet 202

    ഖുർആൻ സൂക്തങ്ങളിൽ ഓരോന്നിനും വ്യക്തമായ ഒരു അവതരണ പശ്ചാത്തലം ഉണ്ടാവും. അപ്രകാരം ഒന്നാണ് നാം നേരത്തെ വായിച്ചത്. അൽബഖറ: അധ്യായത്തിലെ ഇരുന്നൂറ്റി നാൽപ്പത്തിയഞ്ചാമത്തെയും മറ്റു ചില സൂക്തങ്ങളെയും അതിന്റെ പിന്നാമ്പുറങ്ങളിൽ നിന്ന് നമുക്ക് വായിക്കാം.

    Tweet 202 Read More »

    Tweet 201

    ഇബ്നു ഇസ്ഹാഖും (റ) ഇബ്‌നുൽ മുൻദിറും (റ) മറ്റും നിവേദനം ചെയ്യുന്നു. ഷഅസ് ബിൻ ഖൈസ് എന്ന ഒരു വയോധികനുണ്ടായിരുന്നു. കടുത്ത നിഷേധിയും മുസ്‌ലിംകളോട് കൊടിയ ശത്രുത പുലർത്തിയിരുന്ന ആളുമായിരുന്നു അദ്ദേഹം. അസൂയ മൂത്തായിരുന്നു

    Tweet 201 Read More »

    Tweet 200

    അവർ നബി ﷺ യോട് ചോദിച്ചു. ‘അലിഫ് ലാം മീം’ എന്നതിന് പുറമെ മറ്റെന്തെങ്കിലുമുണ്ടോ? അപ്പോൾ നബി ﷺ പാരായണം ചെയ്തു. ‘അലിഫ് ലാം മീം സ്വാദ്.’ അവർ പിന്നെയും കണക്കു കൂട്ടി. അലിഫ്

    Tweet 200 Read More »