Tweet 220
ബിഅ്ർ അബീ ഇനബ: അഥവാ അബൂ ഇനബ: കിണറ്റിന്റെ അടുത്തെത്തിയപ്പോൾ നബി ﷺ വാൾ ഉറയിലിട്ട് പടയങ്കി അണിഞ്ഞു. ശേഷം, അനുയായികൾക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർഥിച്ചു. “അല്ലാഹുവേ, ഇവർ നഗ്ന പാദരാണ്; ഇവർക്ക് നീ […]
ബിഅ്ർ അബീ ഇനബ: അഥവാ അബൂ ഇനബ: കിണറ്റിന്റെ അടുത്തെത്തിയപ്പോൾ നബി ﷺ വാൾ ഉറയിലിട്ട് പടയങ്കി അണിഞ്ഞു. ശേഷം, അനുയായികൾക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർഥിച്ചു. “അല്ലാഹുവേ, ഇവർ നഗ്ന പാദരാണ്; ഇവർക്ക് നീ […]
റൗഹാഇൽ വച്ച് ഹബീബു ബിൻ യസാഫ് എന്ന വ്യക്തി നബി ﷺ യോടൊപ്പം ചേരാൻ താല്പര്യം പ്രകടിപ്പിച്ചു. അദ്ദേഹം ബഹുദൈവ വിശ്വാസിയും എന്നാൽ ജനപിന്തുണയുളള ഒരു ധീരനുമായിരുന്നു. തന്റെ പിതൃവ്യന്റെ മുസ്‌ലിംകളായ മക്കൾക്കൊപ്പം കൂടാനും
ഇനി നമുക്ക് അൽപ്പസമയം മദീനയിൽ നിന്നുള്ള സംഘത്തോടൊപ്പം സഞ്ചരിക്കാം. ബിഅ്റു അബീ ഉത്ബ എന്ന കിണറ്റിൽ നിന്ന് നബിﷺ വെള്ളം കുടിച്ചു. ശേഷം അതിൽ നിന്നു തന്നെ കുളിച്ചു. തുടർന്ന് അനുയായികളോട് അതിൽ നിന്ന്
ഖുറൈശികൾ മക്കയിൽ നിന്ന് പുറപ്പെടാനൊരുങ്ങി. തയ്യാറെടുപ്പുകൾ പൂർത്തിയായപ്പോൾ പ്രധാനപ്പെട്ട ഒരു വിഷയം ഉയർന്നുവന്നു. കിനാന ഗോത്രവുമായുള്ള ഒരു പ്രതികാരത്തിന്റെ ഓർമയായിരുന്നു അത്. ഒരു കിനാനക്കാരനെ ഖുറൈശികൾ വധിച്ചു. ആയിടയ്ക്ക് സുന്ദരനും സുമുഖനുമായ ഒരു ഖുറൈശി
ഉമയ്യത്ത് പ്രശ്നം വച്ചു നോക്കിയപ്പോഴും പുറപ്പെടരുത് എന്നായിരുന്നു ലഭിച്ചത്. സംഅതുബിൻ അൽ അസ്‌വദ്, റബീഅയുടെ മക്കളായ ഉത്ബ:, ശൈബ എന്നവരും ഉമയ്യയോടൊപ്പം പ്രശ്നം വച്ചു നോക്കിയിരുന്നു. അവർക്കും പുറപ്പെടരുത് എന്ന സൂചനയായിരുന്നു ലഭിച്ചിരുന്നത്. ഏതായാലും
നബി ﷺ തന്നെ വധിച്ചുകളയുമോ എന്ന ഭീതിയാണ് ഉമയ്യത്തിനെ അലട്ടിയത്. കാരണം മറ്റൊന്നുമല്ല. കുറച്ചു നാളുകൾക്ക് മുമ്പത്തെ ഒരു സംഭാഷണം അദ്ദേഹം മറന്നിട്ടില്ലായിരുന്നു. അൻസ്വാരി പ്രമുഖനായ സഅദ് ബിൻ മുആദും(റ) ഉമയ്യയും അടുത്ത സുഹൃത്തുക്കളായിരുന്നു.
മജ്ദീബിൻ അംറ് ചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക് അബൂസുഫ്‌യാൻ നടന്നു. അവിടെയുണ്ടായിരുന്ന ഒട്ടകക്കാഷ്ഠം എടുത്ത് പരിശോധിച്ചു. അതിൽ നിന്ന് ഈത്തപ്പഴക്കുരു കണ്ടെത്തിയ അബൂസുഫ്‌യാന്റെ നിരീക്ഷണ ചിന്തയുണർന്നു. ഇത് മദീനയിലെ കാലിത്തീറ്റയുടെ ഭാഗമാണെന്നയാൾ കണ്ടെത്തി. അപ്പോൾ ഇവിടെ വന്ന്
അബൂസുഫ്‌യാൻ നേരത്തെ ഉശൈറ വിട്ടു പോയതിനാലാണല്ലോ ശാമിലേക്കുള്ള യാത്രയിൽ രക്ഷപ്പെട്ടത്. ഖാഫില ശാമിലെത്തി. നിരവധി വിഭവങ്ങൾ സമാഹരിച്ചു. സമീപകാലത്തൊന്നും വാങ്ങിയിട്ടില്ലാത്തത്ര ചരക്കുകളാണ് ഇക്കുറി വാങ്ങിയത്. പട്ടും സുഗന്ധവും കൗതുക വസ്തുക്കളുമൊക്കെ ചരക്കിന്റെ കൂട്ടത്തിലുണ്ട്. ജുദാം
“പിന്നീട് നിങ്ങൾ പറഞ്ഞു, കൂടിയാലോചനാ നേതൃത്വം അഥവാ രിഫാദ: ഞങ്ങൾക്കാണെന്ന്. അതും ഞങ്ങൾ അനുവദിച്ചു നൽകി. അതിഥികളെ സൽകരിക്കാനുള്ള വിഭവങ്ങൾ ശേഖരിക്കാൻ ഞങ്ങൾ നിങ്ങൾക്കനുമതി നൽകി. നിങ്ങൾ ജനങ്ങളെ സത്ക്കരിച്ചു. ഞങ്ങളും ജനങ്ങളെ സത്ക്കരിച്ചു.
ആത്വിഖാ ബീവി ഭീതിതമായ ഒരു സ്വപ്നം കണ്ടു. അബ്ദുൽ മുത്വലിബിന്റെ മകളും നബി ﷺ യുടെ അമ്മായിയുമാണ് ബീവി ആത്വിഖ. അവർ സഹോദരൻ അബ്ബാസിനെ വിളിച്ചു വരുത്തി സ്വപ്ന വിവരം പങ്കുവച്ചു. “ഞാൻ ഇന്നലെ