Tweet 19
ഖദീജ ഭൃത്യനായ മൈസറയെ കൂട്ടിനയച്ചു. മൈസറയോട് ഖദീജ ചില നിർദ്ദേശങ്ങൾ നൽകി. അദ്ദേഹത്തെ പൂർണമായും നീ അനുസരിക്കണം. അവിടുന്ന് പറയുന്നതിനൊന്നും എതിര് പറയാനും പാടില്ല. ശരി, മൈസറ അംഗീകരിച്ചു. അബൂ ത്വാലിബ് വേണ്ട നിർദേശങ്ങൾ […]
ഖദീജ ഭൃത്യനായ മൈസറയെ കൂട്ടിനയച്ചു. മൈസറയോട് ഖദീജ ചില നിർദ്ദേശങ്ങൾ നൽകി. അദ്ദേഹത്തെ പൂർണമായും നീ അനുസരിക്കണം. അവിടുന്ന് പറയുന്നതിനൊന്നും എതിര് പറയാനും പാടില്ല. ശരി, മൈസറ അംഗീകരിച്ചു. അബൂ ത്വാലിബ് വേണ്ട നിർദേശങ്ങൾ […]
സമാധാന സന്ധിയെ കുറിച്ച് ആവേശപൂർവ്വം നബിﷺ സംസാരിക്കാറുണ്ടായിരുന്നു. ‘ഞാൻ യുവാവായിരുന്നപ്പോൾ എൻ്റെ പിതൃസഹോദരന്മാരുടെ കൂടെ ഞാനും ആ സഖ്യത്തിൽ സംബന്ധിച്ചു. ചുവന്ന ഒട്ടക കൂട്ടങ്ങൾ ലഭിക്കുന്നതിനേക്കാൾ എനിക്ക് മൂല്യമുള്ളതായിരുന്നു അത്’. മറ്റൊരു നിവേദനത്തിൽ ഇങ്ങനെ
സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുന്ന ഒരു യുവാവിനെ മുത്ത് നബിﷺ യിൽ കാണാൻ കഴിയും. മക്കയിലും പരിസരങ്ങളിലും കാലങ്ങളായി നീണ്ടു നിന്ന ഒരു വംശീയ കലാപം. ‘ഹർബുൽ ഫിജാർ അഥവാ തെമ്മാടികളുടെ യുദ്ധം’ എന്നാണ് ചരിത്രത്തിൽ
മക്കയിൽ നിലനിന്നിരുന്ന ഏറ്റവും ഗുരുതരമായ കുറ്റകൃത്യമായിരുന്നു ബഹുദൈവാരാധന. അതിന്റെ ഭാഗമായി വിഗ്രഹ പൂജയും വ്യാപകമായിരുന്നു. വ്യത്യസ്ത വിഭാഗങ്ങൾക്ക് വ്യത്യസ്ത ദൈവങ്ങളും വിഗ്രഹങ്ങളും ഉണ്ടായിരുന്നു. ഏകനായ പടച്ചവനെ മാത്രം ആരാധിക്കാൻ നിർമിതമായ കഅബാലയം. അതിനുള്ളിലും പരിസരത്തും
ആറാം നൂറ്റാണ്ടിൽ മക്കയിൽ ജീവിച്ചിരുന്ന സമൂഹം ഏറെ അധാർമികമായിരുന്നു. അവർക്കിടയിൽ തെളിമയാർന്ന ഒരു യൗവനത്തെയാണ് നാം വായിക്കുന്നത്. കളവ് പറയലും നടത്തലും മോശമായിക്കാണാത്ത ഒരു ജനത. തമാശയായിപ്പോലും കളവു പറയാത്ത ഒരു യുവാവ്. മദ്യം
മക്കക്കാരുടെ വരുമാന മാർഗ്ഗങ്ങളിൽ സുപ്രധാനമായമായത് കച്ചവടമായിരുന്നു. അതു പോലെ സാധാരണ ഉപജീവനമാർഗ്ഗങ്ങളിൽ പ്രധാനമായിരുന്നു ഇടയവൃത്തി. അതായത് നാൽക്കാലികളെ മേയ്ക്കുന്ന ജോലി. അതിൽ തന്നെ ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു ആടു മേയ്ക്കൽ. ശൈശവകാലത്ത് തന്നെ പ്രവാചകർക്ക്
‘ബഹീറാ’ പുരോഹിതനെ കണ്ടുമുട്ടിയ സംഭവം വളരെ പ്രസിദ്ധമാണ്. പ്രവാചകﷺ ചരിത്രം രേഖപ്പെടുത്തിയ ഏതാണ്ടെല്ലാ ചരിത്രകാരന്മാരും അത് ഉദ്ധരിച്ചിട്ടുണ്ട്. പ്രസ്തുത സംഭവം നൽകുന്ന പ്രധാനപ്പെട്ട വിവരങ്ങൾ ഇങ്ങനെയാണ്. ഒന്ന്- ഒരു പ്രവാചകനു വേണ്ടി ലോകം കാത്തിരിക്കുകയായിരുന്നു.
അതെ, ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ യാത്രാ സാമഗ്രികൾക്കൊപ്പം മരച്ചുവട്ടിൽ വിശ്രമിക്കുകയാണ്. വലിയവർ എല്ലാവരും വന്നിട്ടുണ്ട്. ബഹീറാ ഇടപെട്ടു. അത് പാടില്ല, അദ്ദേഹത്തെയും വിളിക്കൂ. കൂട്ടത്തിലൊരാൾ പറഞ്ഞു: അബ്ദുല്ലയുടെ മകൻ മുഹമ്മദ് ﷺനെ
പൊന്നുമോനെയും മക്കയും വിട്ടു പിരിയാൻ അബൂത്വാലിബിന് ഇഷ്ടമില്ല. പക്ഷേ, കുടുംബ പ്രാരാബ്ദങ്ങൾ കാരണം വ്യാപാരയാത്ര നടത്താതിരിക്കാൻ കഴിയില്ല. മക്കയിലെ ആളുകളുടെ പ്രധാന ഉപജീവനം കച്ചവടമാണ്. സീസണുകളിലെ വ്യാപാരയാത്രകളാണ് മക്കയിലെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നത്. തൽകാലം മകനെ
മുത്തുനബി ﷺ യുടെ വിശേഷങ്ങൾ നന്നായി അറിയുന്ന ആളാണല്ലോ അബൂത്വാലിബ്. ആപൽഘട്ടങ്ങളിൽ ഈ സാന്നിധ്യം അനുഗ്രമാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ജൽഹമതു ബിൻ അർഫത്വ നിവേദനം ചെയ്യുന്നു. കടുത്ത വരൾച്ചയുടെ സമയത്ത് ഞാൻ മക്കയിൽ ചെന്നു.